Tuesday, September 8, 2009

വിചിത്ര കവിതകൾ

വിചിത്ര കവിതകൾ - എട്ട്‌.
തഴെയുള്ള വരികളിലെ വാക്കുകൾ ഉച്ചരിക്കുമ്പോൾ ഒരേ പോലെ.
എന്നാൽ അർത്ഥത്തിൽ വളരെ വ്യത്യാസമുണ്ടു താനും.


വിചിത്ര കവിതകൾ - ഒൻപത്‌.
ഇബ്നു ഖുതൈബ തന്റെ "ഉയൂനുൽ അഖ്ബാർ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ ഒരു സംഭവം വിവരിക്കുന്നു:
ഒരിക്കൾ പ്രശസ്ത അറബി ഭാഷാ പണ്ഡിതൻ "അബൂ അൽഖമ" ഒരിക്കൽ ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ബോധ രഹിതനായി നിലത്തു വീണു പോയി. അതു കണ്ട്‌ ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും കൂടി. ചിലർ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരൾ പിടിച്ചു വലിക്കുകയും ചിലർ അദ്ദേഹത്തിന്റെ ചെവിയിൽ ബാങ്ക്‌ കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. ഉടനെ അദ്ദേഹം ബോധം തെളിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ കൂടി നിൽക്കുന്ന ആളുകളെ നോക്കി അദ്ദേഹം രോഷാകുലനായി ഇങ്ങനെ പറഞ്ഞു.

അതിന്റെ അർത്ഥം അറബിയിൽ ഇങ്ങനെ

മലയാളത്തിൽ ഇങ്ങനെയും.
നിങ്ങളെന്താണ്‌ ഒരു ഭ്രാന്തനെ നോക്കുന്നതു പോലെ എന്റെ ചുറ്റും കൂടിയിരിക്കുന്നു. എല്ലാവരും പിരിഞ്ഞു പോകണം."
ഇതും പറഞ്ഞു അദ്ദേഹം മെല്ലെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വിചിത്രമായ ഈ വാക്കുകൾ ഭാഷയിലെ ഒരു കൗതുകമായി മാറുകയും ചെയ്തു.

No comments :

Post a Comment